ജില്ലയില്‍ പത്രിക സമര്‍പ്പിച്ചത് 112 പേര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: നിയമസഭാതെരഞ്ഞെടുപ്പില്‍ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്നലെ 61 പേര്‍ കൂടി പത്രികകള്‍ സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ ആകെ പത്രികകള്‍ സമര്‍പ്പിച്ചവരുടെ എണ്ണം 112 ആയി. ഇന്നലെ ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള കണക്ക്: പയ്യന്നൂര്‍ - ജയരാജ് (യുഡിഎഫ്), കെ.വി. അഭിലാഷ് (സ്വത). കല്യാശേരി-കെ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്), എം.കെ. മധു (ബിജെപി), എം. ബ്രിജേഷ് കുമാര്‍ (സ്വത).തളിപ്പറമ്ബ്-പി.കെ. സരസ്വതി (യുഡിഎഫ്), ഗോവിന്ദന്‍ കരയപ്പാത്ത്(സ്വത), വേണുഗോപാല്‍ (സ്വത), അബ്ദുള്‍ റഹീദ് (സ്വത).ഇരിക്കൂര്‍-പ്രദീപ് കുമാര്‍ (സ്വത), സജി ജോസഫ് (കേരള കോണ്‍ഗ്രസ്-എം), കെ.ടി. സുരേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ്-എം), മുഹമ്മദ് അശ്‌റഫ് കീരാടുംകണ്ടി (സ്വത), കെ. സാജന്‍ ജോസഫ് (സ്വത), കൊയ്യം ജനാര്‍ദനന്‍ (സ്വത), സുരേഷ് ജേക്കബ് (സ്വത). അഴീക്കോട്-എം. സുമേഷ് (സ്വത), കെ.എം. ഷാജി (സ്വത), വി.പി. അബ്ദുള്‍ റഹ്മാന്‍ (യുഡിഎഫ്). കണ്ണൂര്‍- ഷംഷാദ് ബാപ്പിര (എസ്ഡിപിഐ), പി.വി.രാമചന്ദ്രന്‍ (സ്വത), എന്‍.കെ. സുരേന്ദ്രന്‍ (സ്വത), അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി), രമേശ് മാണിക്കോത്ത് (ബിജെപി), കെ.കെ.ജയപ്രകാശ് (കോണ്‍ഗ്രസ്- എസ്), പി.സതീശന്‍ (സ്വത), ടി.കെ. ഗണേശ് ബാബു (ന്യൂ ലേബര്‍ പാര്‍ട്ടി).
ധര്‍മടം-വാടി ഹരീന്ദ്രന്‍ (സ്വത), പി.ആര്‍. രാജന്‍ (ബിജെപി), ചൊവ്വ രഘുനാഥന്‍ (സ്വത), സി.പി. മഹറൂഫ് (സ്വത). തലശേരി-സി.ഒ.ടി. നസീര്‍ (സ്വത), വി.പി. ഷംസീര്‍ ഇബ്രാഹിം (വെല്‍ഫെയര്‍ പാര്‍ട്ടി), സി.പി. അഷ്റഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), അരവിന്ദാക്ഷന്‍ (സ്വത), എന്‍. ഹരിദാസന്‍ (ബിജെപി), ഹരിദാസന്‍ (സ്വത), സി.ടി. സജിത് (യുഡിഎഫ്), സി. അബ്ദു റഹ്മാന്‍ (സ്വത), പി.കെ. മുഹമ്മദ് ഫാറൂഖ് (സ്വത). കൂത്തുപറമ്ബ്-കെ.പി. മോഹനന്‍ (സ്വത), മോഹനന്‍ (സ്വത), ചന്ദ്രന്‍ (എല്‍ഡിഎഫ്), അബ്ദുള്ള (സ്വത), പി. അബ്ദുള്ള (സ്വത), സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി), ഷിജിലാല്‍ (ബിജെപി). മട്ടന്നൂര്‍-വി. മോഹനന്‍ (ആര്‍എസ്പി), എന്‍.എ. ആഗസ്തി (സ്വത), പി. രാജന്‍ (ബിജെപി). പേരാവൂര്‍ - സണ്ണി ജോസഫ് (യുഡിഎഫ്), പി.സി. രാമകൃഷ്ണന്‍ (യുഡിഎഫ്), എന്‍. സ്മിത (ബിജെപി), എം.ആര്‍. സുരേഷ് (ബിജെപി), പി.പി. ജോണ്‍ (സ്വത), സണ്ണി വാഴക്കാമലയില്‍ (സ്വത), സണ്ണി മുതുക്കുളത്തേല്‍ (സ്വത), എ.സി. ജലാലുദ്ദീന്‍ (സ്വത), സക്കീര്‍ ഹുസൈന്‍ (സ്വത), ഇ.കെ. സക്കീര്‍ (സ്വത), പി.കെ. സജി (സ്വത).

എട്ടുപേര്‍ക്ക് അപരന്‍മാര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ടു സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷന്‍റെ അപരനായി എം. സുമേഷ് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ സമാനപേരുള്ള മറ്റൊരു കെ.എം. ഷാജിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ അപരനായി മറ്റൊരു പി. സതീശന്‍ സ്വതന്ത്രനായി നില്‍ക്കുന്നുണ്ട്. തലശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അരവിന്ദാക്ഷന്‍ മത്സരിക്കുന്പോള്‍ മറ്റൊരു അരവിന്ദാക്ഷന്‍കൂടി മത്സരരംഗത്തുണ്ട്. ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിദാസിനുമുണ്ട് ഹരിദാസ് എന്നൊരു അപരന്‍. കൂത്തുപറന്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി. മോഹനനെതിരേ സ്വതന്ത്രരായി മറ്റൊരു കെ.പി. മോഹനനും മോഹനനും മത്സരരംഗത്തുണ്ട്. മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ ആഗസ്തിക്കെതിരേ എന്‍.എ. ആഗസ്തി സ്വതന്ത്രനായി നില്‍ക്കുന്നുണ്ട്. പേരാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സക്കീര്‍ ഹുസൈനെതിരേ സ്വതന്ത്രരായി സക്കീര്‍ ഹുസൈന്‍, ഇ.കെ.സക്കീര്‍ ഹുസൈന്‍ എന്നിവരും മത്സരരംഗത്തുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha