അനുഭവങ്ങളുടെയെല്ലാം വെളിച്ചത്തിൽ ഇത്തവണ മണ്ഡലം വീണ്ടെടുക്കുന്നതിനുള്ള തീവ്രമായ മുന്നൊരുക്കങ്ങളാണ് സി.പി.എം. നടത്തിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നാലരവർഷം പ്രവർത്തിച്ച കെ.വി. സുമേഷിനെ സ്ഥാനാർഥിയാക്കി നേരത്തേതന്നെ പ്രചാരണം തുടങ്ങി. മുന്നണിക്ക് പുറത്തുള്ള വോട്ടും ആകർഷിക്കാനാകുമെന്ന കണക്കുകൂട്ടലോടെയാണ് സുമേഷിനെ സ്ഥാനാർഥിയാക്കിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു