ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനോടു രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനല്‍ കൂടി പരാജയപ്പെട്ടത്.
വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമില്‍ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.
സിന്ധുവും മാരിനും മുമ്ബ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണയും വിജയം മാരിനൊപ്പമായിരുന്നു.
വെറും 35 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമില്‍ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5 എന്ന ഏകപക്ഷീയ സ്കോറിനാണ് രണ്ടാം ഗെയിം സിന്ധു നഷ്ടപ്പെടുത്തിയത്.
സിന്ധുവും മാരിനും മുമ്ബ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണയും വിജയം മാരിനൊപ്പമായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു