കണ്ണൂരില്‍ യുവാവ് പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി. രതി വൈകൃതത്തിനിരയായ പശു കഴുത്തില്‍ കയര്‍ മുറുകി ചത്തു.
ചക്കരക്കല്ലിന് സമീപത്തുള്ള ബാവോഡാണ് നാട്ടുകാരെ മുഴുവന്‍ അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട് യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മുപ്പതു വയസോടടുത്ത് പ്രായമുണ്ട്.
രണ്ടു വയസ്സുള്ള പശുവിനെ രാത്രി തൊഴുത്തില്‍ നിന്നും അഴിച്ചു കൊണ്ടു പോയ ശേഷമാണ് പീഡിപ്പിച്ചത്. സമീപത്തെ മരത്തില്‍ കെട്ടിയിട്ട പീഡനത്തിന് ഇരയാകുമ്ബോള്‍ കഴുത്തില്‍ കയര്‍ മുറുകി ആണ് പശു ചത്തത്.സംഭവം നടന്ന സ്ഥലത്ത് നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത് ശേഷമാകും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.
നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് വീട്ടുടമയും പ്രദേശവാസികളും ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.
ചക്കരക്കല്ലിന് സമീപത്തുള്ള ബാവോഡാണ് നാട്ടുകാരെ മുഴുവന്‍ അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട് യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മുപ്പതു വയസോടടുത്ത് പ്രായമുണ്ട്.
രണ്ടു വയസ്സുള്ള പശുവിനെ രാത്രി തൊഴുത്തില്‍ നിന്നും അഴിച്ചു കൊണ്ടു പോയ ശേഷമാണ് പീഡിപ്പിച്ചത്. സമീപത്തെ മരത്തില്‍ കെട്ടിയിട്ട പീഡനത്തിന് ഇരയാകുമ്ബോള്‍ കഴുത്തില്‍ കയര്‍ മുറുകി ആണ് പശു ചത്തത്.സംഭവം നടന്ന സ്ഥലത്ത് നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത് ശേഷമാകും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.
നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് വീട്ടുടമയും പ്രദേശവാസികളും ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു